ആഗോളീകരണത്തിന്റെ കാലത്ത് ആങ്കലെയത്തിനാണ് ആവശ്യക്കാര്‍ കൂടുതലെന്ന് അറിയാഞ്ഞിട്ടോ, ആങ്കലെയം അറിയാഞ്ഞിട്ടോ മലയാള പണ്ഡിതന് ആയിട്ടോ അല്ല മലയാളത്തില്‍ ബ്ലോഗാന്‍ തുടങ്ങിയത്. "മമ്മി" എന്നു വിളിച്ചു ശീലിച്ചിട്ടുകൂടി പാമ്പിനെ കണ്ടാല്‍ ഇന്നും കരയുന്നത് "അമ്മേ......പാമ്പ്" എന്നായതുകൊണ്ടാണ്. മുറിച്ചിട്ടാലും മുറിക്കൂടുന്നൊരു പൊക്കിള്‍ക്കൊടി ബന്ധം. ആംഗലേയം പഠിച്ചത് മസ്തിഷ്കം മാത്രം. ഹൃദയം ഇന്നും മലയാളമേ സംസാരിക്കൂ. അതുകൊണ്ട് ഹൃദയം സംസാരിക്കുന്നത് ഹൃദയത്തിന്ടെ ഭാഷയില്‍ ഞാന്‍ ഇവിടെ കുറിക്കുന്നു......
സ്നേഹപൂര്‍വ്വം,
ആയക്കാട്
ഞാൻ കണ്ട ലോകകപ്പ് ഫൈനൽ
5 മാസം മുമ്പ്
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ